പരമ്പരാഗത ചരമോപചാരങ്ങളും അനുശോചനങ്ങളും തോർന്നിട്ടും ആത്മബന്ധത്തിന്റെ ഇടനാഴികളിൽ ഇപ്പോഴും ..
പഴയ നഗരത്തിന്റെ നിശാചക്രവര്ത്തിനി. ലാജവന്തി! തെരുവിന്റെ തുലവുകള്ക്കു മീതെ പൂത്തുലഞ്ഞ വസന്തവൃക്ഷം... പ്രണയത്തിന്റെ കരകാണാക്കടല്‍ ..
'ഡാ... നീയാണീ അലവലാതി ഷാജി, അല്ലേ...?' ഷാജി എന്ന പേരിന്റെ പേരില്‍ കൂട്ടുകാരും നാട്ടുകാരും എന്നെ ഏറ്റവുമധികം കളിയാക്കിയത് ..
"എല്ലാ കൊലപാതകങ്ങളും ഒരേ വകുപ്പു പ്രകാരം ശിക്ഷിക്കുക സാധ്യമല്ല. മരണം മാത്രമാണ് അതിലെ പൊതുവായ ഏക കാര്യം. സാഹചര്യവും രീതികളും പ്രേരണയും ..
മരമഞ്ഞള്‍ മുതല്‍ മലയിഞ്ചി വരെയുള്ള മലഞ്ചരക്ക് സാമഗ്രികളും ജമ്നാപ്യാരിയും ജേഴ്സിയും പന്നിയും കോഴിയും താറാവുമുള്പ്പെടുന്ന ..
ബാല്യകാലത്തിന്റെ ഭാവനാലോകത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും അതിന് ഇളക്കം തട്ടാതെ ലാളിത്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ..
കൊട്ടുകലയുടെ താളക്രമത്തെ മനസ്സില്‍ താലോലിച്ചുകൊണ്ട് ആസ്വാദനത്തിന്റെ കളരിയില്‍ നിശ്ശബ്ദതാളക്രിയയായ ദേശി സമ്പ്രദായത്തിന് അക്ഷരപൂജ ..
റിട്ടയര്‍മെന്റ് ബെനിഫിറ്റില്‍ നിന്നുമൊരു തുകയെടുത്ത് വീടൊന്ന് പുതുക്കി പണിയണം; ഭാഗമായി കിട്ടിയ അരയേക്കര്‍ നിലത്ത് കൃഷിയിറക്കണം; ..
ഓര്‍മകള്‍ മറഞ്ഞിരിക്കാന്‍ മായയാം മനകൂടു കെട്ടുന്ന മോഹം. നിത്യമാം മോഹത്തിലിരുവുറക്കം വരാത്തതെന്തേ... ഇതെത്ര പറഞ്ഞിടുന്നു ..
'സ്വന്തം ഷെല്‍വി'യെന്ന് അവസാനിക്കുന്ന എത്രയോ കത്തുകള്‍ മള്‍ബെറി പബ്ളിക്കേഷന്‍സ്, 25-ആര്യഭവന്, എസ് ..
ലോകത്തിലെ ഓരോ നാടിനും ജനസമൂഹങ്ങള്‍ക്കും അവരുടേതായ സാംസ്കാരിക പാരമ്പര്യവും കലകളുമെല്ലാം ഉള്ളത് പോലെ തന്നെ കഥകളുമുണ്ട്. അതാത് ..
കരിമ്പനക്കുന്നേലെ ജോണിച്ചന്റെ കപ്പക്കാലാക്കരികിലുള്ള മുള കെട്ടിയുണ്ടാക്കിയ വാട്ട് പുരയിലിരുന്ന്, ടൗണിലെ ബിവറേജില്‍ നിന്നും വാങ്ങിയ ..
മരിച്ചവര്‍ക്ക് ഭാഷയില്ലെന്ന് ആരാണ് പറഞ്ഞത്... ആശ്വാസത്തിന്റെ മഞ്ഞു പെട്ടിയില്‍ വലതു കൈയുടെ മോതിരവിരലാല്‍ താളമിട്ട് ..
മലയാള നോവല്‍ അവസാനിക്കുന്നില്ല. പുതിയ പ്രതീക്ഷകളുടെ തിരിയേന്തുന്നു പുതിയ കുട്ടികള്‍. ഉദാഹരണങ്ങളിലൊന്ന് അമലിന്റെ ബംഗാളി കലാപം ..
കിഴക്കേക്കോട്ട നാല്ക്കവലയുടെ വടക്കുകിഴക്കേ മൂലയിലെ മാംസവില്പ്പനകേന്ദ്രത്തിലേക്കുള്ള വഴിയില്‍ ഒരു മിന്നായംപോലെ കണ്ടത് ..
രണ്ടു മുളകള്‍ വെച്ച്, വാര്‍ക്കാനുള്ള മുട്ടുകളുടെ കഷണങ്ങള്‍ ചേര്‍ത്ത്, താല്‍ക്കാലികമായി ഉണ്ടാക്കി, ചാരി വെച്ച എണിയിലൂടെ ..
''ചതുര്‍ബാഹുവായ വിഷ്ണുവിന്റെ ഓരോ കൈയിലും ഓരോ വസ്തുവാണെന്നാണല്ലോ പുരാണ പ്രസിദ്ധി. എന്നാല്‍, ചതുര്ബാഹുവെന്നു വിശേഷിപ്പിക്കാവുന്ന ..
കന്യാസ്ത്രീയാക്കാന്‍ രക്ഷിതാക്കള്‍ കന്യാമഠത്തിലേക്ക് നിര്‍ബന്ധിച്ചയച്ച നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ യഥാര്‍ഥമാണെന്നു ..
ശിക്കാരാവാല ദാല്‍ തടാകത്തിലൂടെ ശിക്കാര തുഴയുന്നതിനിടയില്‍ തെല്ലകലേക്ക് കൈചൂണ്ടി: ''അതാ, ആ കാണുന്നതാണ്.'' അയാള്‍ ..
ആശയങ്ങളാലും വികാരങ്ങളാലും സമ്പന്നമായ മനസ്സിനോട് സംവദിക്കുന്ന കവിതകളുടെ സമാഹാരമാണ് ജോയ് വാഴയിലിന്റെ ഋതുഭേദങ്ങള്‍ മഴയില്‍ ..
ലീവ് അനുവദിച്ചിരിക്കുന്നുവെന്ന വാര്‍ത്ത, വെള്ളിയാഴ്ചയിലത്തെ റെജിമെന്റല്‍ ഓര്‍ഡറില്‍ വന്നപ്പോഴാണ് നായക് ബാലചന്ദ്രന് ..
വരുത്തിവെച്ച ദുരന്തങ്ങളില്‍ നടുങ്ങിനില്ക്കുന്നു കേരളം. ഈ കേരളത്തെ കേരളമായി കാക്കുന്ന, അതിന്റെ ഹരിതാഭയ്ക്ക് കുടപിടിക്കുന്ന ..
ഈ വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവര്‍ക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകള്‍. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ..
2014 ലെ വാലന്റൈന്‍ ദിനത്തില്‍ മൂന്നാം കാമുകി ലോകപ്രശസ്ത മോഡല്‍ റീവ സ്റ്റീന്‍കാംപ് ബെഡ്റൂമില്‍ വെച്ച് വെടിയേറ്റുമരിച്ച ..
മലയാളത്തിലെ പുതുകാലകവിതകളില്‍ ഒറ്റപ്പെട്ട സ്വരമാണ് പദ്മദാസിന്റെ കവിതകള്‍. മൗനവായനയ്ക്കപ്പുറം മറ്റൊരു തലത്തില്‍ വായിക്കേണ്ട ..
എണ്‍പതുകളുടെ ആദ്യപാദം. ഡല്‍ഹിയില്‍ എഴുത്തുകാരുടെ ദേശീയസമ്മേളനത്തിലും അന്താരാഷ്ട്ര പുസ്തകമേളയിലും പങ്കെടുക്കാനായി എത്തിയതാണ് ..
കോഴിക്കോട്: സൂഫിസംഗീതത്തിന്റെ അകമ്പടിയോടെ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഇ.എം. ഹാഷിമിന്റെ 'റൂമി-ഉന്മാദിയുടെ പുല്ലാങ്കുഴല്‍' ..
''ഇയാളും ഇവിടുള്ള മറ്റുള്ള ടെക്നീഷ്യന്മാരെപ്പോലെ കമ്പനിയെ തിന്നു ചീര്‍ത്ത് തടിച്ചു വരുകയാണ്. പെര്‍ഫോമന്‍സ് ..
ആറ്റൂര്‍ രവിവര്‍മയെക്കുറിച്ച് ഭൂതകാലത്തില്‍ എഴുതുക, വിചാരിക്കുകപോലും എനിക്ക് അങ്ങേയറ്റം വേദനാകരമാണ്. തൃശ്ശൂരില്‍ പോകുമ്പോള്‍ ..
'സഹ്യനേക്കാള്‍ തലപ്പൊക്കം, നിളയേക്കാളുമാര്‍ദ്രത, ഇണങ്ങി നിന്നില്‍, സല്പ്പുത്രന്- മാരില്‍ പൈതൃകമങ്ങനെ ..
ആറ്റിക്കുറുക്കിയ കവിതകളാണ് ആറ്റൂര്‍ രവിവര്‍മയുടേത്. എഴുപതു വര്‍ഷത്തിലധികം നീണ്ട കാവ്യസപര്യ. ഇത്രയും കാലംകൊണ്ട് പക്ഷേ, നൂറില്‍ ..
അക്ബര്‍ ചക്രവര്‍ത്തിയുടെ ബുദ്ധിമാനായ മന്ത്രി ബീര്ബലിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടോ. എത്രയോ വട്ടം അദ്ദേഹവും അദ്ദേഹത്തിന്റെ ..
ഒറ്റമുറിയില്‍ ഏകാന്തത നിറഞ്ഞ ആ ബാല്യത്തിന് കൂട്ട് അക്ഷരങ്ങളായിരുന്നു. ഈ ഏകാന്തതയാണ് യു.എ.ഖാദറെന്ന കഥാകാരനെ സൃഷ്ടിച്ചത്. ആ അക്ഷരങ്ങളെ ..
കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളില്‍ കോഴിക്കോട് കൊട്ടാരം റോഡിലെ 'സിത്താര'യില്‍ പതിവുതെറ്റാതെ എത്തുന്നൊരതിഥിയുണ്ട് ..
കഥയുടെ രാജാവാണ് ചെക്കോവ്. കഥകള്‍ കൊണ്ട് ലോകസാഹിത്യത്തില്‍ നിറഞ്ഞ് നിന്ന ചെക്കോവിന്റെ കഥകള്‍ ഇന്നും വായനക്കാരന്റെ കൂടെ നടക്കുന്നു ..
കുറ്റാന്വേഷണ പുസ്തകങ്ങളെ സാഹിത്യത്തിന്റെ പുറമ്പോക്കില്‍ നിര്‍ത്താനാണ് എക്കാലവും വരേണ്യ സാഹിത്യ ലോകം ശ്രമിച്ചിട്ടുള്ളത്. അതു ..
സായിപ്പ് എന്നെ നോക്കിയിട്ട് '' നീ ഇംഗ്ലീഷ് പറയും ഇല്ലേ?'' എന്ന് ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. '' നിനക്ക് ..
പി. കുഞ്ഞിരാമന് നായരുടെ സ്മരണാര്‍ഥം മഹാകവി പി. ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ കളിയച്ഛന് പുരസ്കാരം കവി കെ. സച്ചിദാനന്ദന് ..
അവളൊന്ന് ഇമയനക്കി. പിന്നെ കണ്ണടച്ചു. അടഞ്ഞ കണ്പോള തുറക്കാതെ ഒഴിഞ്ഞ മനസുമായങ്ങനെ നിന്നപ്പോള്‍ അര്‍ഥമില്ലാത്ത ഒരു വാക്ക് ..
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് നോവലാണ് വി. ജയദേവ് എഴുതിയ ചുംബനസമയം. പുസ്തകത്തിന് വി. ജയദേവ് എഴുതിയ ആമുഖം വായിക്കാം... മലയാളത്തില്‍ ..
നെറുകയില്‍ ഇരുട്ടേന്തി പാറാവുനില്‍ക്കുന്ന തെരുവുവിളക്കുകള്‍ക്കപ്പുറം, ബധിരമായ ബോധത്തിനപ്പുറം ഓര്‍മകളൊന്നുമില്ലെന്നോ? ..
ലാജോ ജോസിന്റെ ഹൈഡ്രേഞ്ചിയ എന്ന നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം.... ഹരിത ട്രെഡ്മില്ലില്നിന്നും ഇറങ്ങി. ദേഹമാസകലം വിയര്‍പ്പില്‍ ..
'ഒരാള്‍ എഴുതുമ്പോള്‍ ഒരിക്കല്‍ താന്‍ വായിച്ച എന്തിന്റെയൊക്കെയോ ആഹ്ളാദം പങ്കുവെയ്ക്കാനാണയാള് നോക്കുന്നത് ..
വെട്ടിയിട്ടതുപോലെയാണ് വെളുപ്പാന്‍ കാലത്തേക്ക് അവള് ഉണര്‍ന്നത്. ഇടത്തോട്ടു തല ചെരിച്ചപ്പോള്‍ തൊട്ടടുത്തു കമിഴ്ന്നുകിടക്കുന്നു ..
അന്തരിച്ച നടന് സന്തോഷ് ജോഗിക്ക് ഭാര്യ ജിജി എഴുതിയ കത്തുകളുടെ സമാഹാരമാണ് 'നിനക്കുള്ള കത്തുകള്‍' എന്ന പുസ്തകം. ഇവ വെറും ..
കുറച്ചു ദിവസങ്ങളേയായുള്ളു ഞങ്ങള്‍ ഇവിടെയെത്തിയിട്ട്. എന്നെങ്കിലുമൊരിക്കല്‍ വരണമെന്ന് കരുതിയിരുന്ന നാടാണിത്. റാമിന് ട്രാന്‍സ്ഫറായി ..
പിന്നെയും പിന്നെയും കഥകേള്‍ക്കണമെന്ന് ശാഠ്യംപിടിച്ച തന്റെ എട്ടുവയസ്സുകാരി മകള്‍ക്ക് അവരൊരു കഥ പറഞ്ഞുകൊടുത്തു. തന്റെ വീട്ടില്‍ ..