സ്വപ്നത്തിലും വിളിക്കുന്ന ഗള്‍ഫ് | മാതൃഭൂമി 100 വർഷങ്ങൾ | വി. മുസഫര്‍ അഹമ്മദ് | Podcast


1 min read
Read later
Print
Share

ത് ശരിയായിരുന്നു. അക്കാലം മലയാളിയെ സ്വപ്നവേളയില്‍പ്പോലും ഗള്‍ഫ് വിളിച്ചുകൊണ്ടിരുന്നു. നമ്മുടെ ഫോക്ലോര്‍ അപ്പടി 'ഗള്‍ഫ്ലോര്‍' ആയി പരിണമിച്ച കാലം. 1970-കളില്‍ ഗള്‍ഫിലേക്കുള്ള കേരളീയരുടെ പ്രവാഹം അതിശക്തമായപ്പോഴാണ് വൈലോപ്പിള്ളിയുടെ തൂലികയില്‍നിന്ന് 'ഗള്‍ഫ് സ്റ്റേറ്റുകളോട്' പിറക്കുന്നത്. ഗള്‍ഫ് പണം നാട്ടില്‍ വിലവര്‍ധനയ്ക്കിടയാക്കുന്നു എന്ന വിമര്‍ശനമാണ് കവിത അടിസ്ഥാനപരമായി ഉന്നയിക്കുന്നത്. 1960-കളില്‍ സംഘടിതമായി പത്തേമാരികളിലാരംഭിച്ച മലയാളിയുടെ ഗള്‍ഫ് തൊഴില്‍പ്രവാസം ആറുപതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു.

Content Highlights: swapnathilum vilikkunna gulf podcast

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented