ആദ്യത്തെ നിപ ഒരു പാഠമായിരുന്നു, പകച്ചു നിൽക്കാതെ പ്രതിരോധിച്ചു - ശൈലജ ടീച്ചർ


1 min read
Read later
Print
Share

2018ലെ നിപയില്‍ നിന്ന് കേരളം പഠിച്ചത് ഒരു വലിയ പാഠമാണ്. മഹാമാരിയെ എങ്ങനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാമെന്ന പാഠം. മാസ്‌കിന്റേയും പി.പി.ഇ. കിറ്റിന്റേയും ഉപയോഗവും ക്വാറന്റൈനുമെല്ലാം കേരളം ആദ്യം ശീലിച്ചത് നിപയില്‍ നിന്നാണ്. ലോക ശ്രദ്ധനേടിയ ആ കേരളാ മോഡല്‍ തന്നെയായിരുന്നു നിപ വീണ്ടും വന്നപ്പോളും കോവിഡിലും നമ്മള്‍ രോഗപ്രതിരോധത്തിന് ഉപയോഗിച്ചത്. അന്ന് നിപ പ്രതിരോധത്തിന്റെ അമരക്കാരിയായിരുന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. | തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented