കുട്ടികളുടെ ആത്മഹത്യാ നിരക്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുമ്പില്‍. നമ്മുടെ കുഞ്ഞു കേരളം അതില്‍ അഞ്ചാമതും. രക്ഷിതാക്കളുടെ ശകാരം, പ്രണയ നൈരാശ്യം, കുടുംബ വഴക്ക്, മാനസികാരോഗ്യ പ്രശ്നങ്ങള്‍, മൊബൈല്‍ ഗെയ്മിംഗ് അഥവാ ഇന്റര്‍നെറ്റ് അഡിക്ഷന്, പരീക്ഷാ പേടി, പരീക്ഷ പരാജയങ്ങള്‍, സഹോദരങ്ങളുമായുള്ള പ്രശ്നങ്ങള്‍, ശാരീരികവും മാനസികവും ലൈംഗികവുമായുള്ള പീഡനങ്ങള്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പ്രധാന കാരണങ്ങള്‍ ആയി പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
ജീവിത പ്രതിസന്ധികള്‍ നേരിടാന്‍ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാമെന്നും അവരിലെ ആത്മഹത്യ പ്രവണത എങ്ങനെ തടയാമെന്നും കേള്‍ക്കാം, അറിയാം. | തയ്യാറാക്കിയത്: ഡോ രഞ്ജിത്ത് പി. | അവതരിപ്പിച്ചത്: അനു സോളമന്
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..