• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

കാസര്‍കോട് ഇരട്ടക്കൊലപാതകം: അക്രമിസംഘം എത്തിയത് മഹീന്ദ്ര സൈലോ കാറില്‍, കൃത്യം നടത്തിയത് മൂന്നുപേര്‍

Feb 19, 2019, 04:52 PM IST
A A A

കാസര്‍കോടിന് പുറത്തുനിന്നെത്തിയ സംഘം ഇവിടെനിന്നുള്ള വാഹനം ഉപയോഗിച്ചത് പ്രതികള്‍ക്ക് പ്രാദേശികസഹായം ലഭിച്ചുവെന്നതിനും തെളിവാണ്.

# ബിജീഷ് ഗോവിന്ദന്‍/ മാതൃഭൂമി ന്യൂസ്
kasargod murader
X

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞു. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോ വാഹനത്തിലാണ് അക്രമിസംഘം കൊലപാതകത്തിന് എത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ വാഹനം കാസര്‍കോട് പാക്കത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ നിലയില്‍ കണ്ടെത്തി. അക്രമിസംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയത് മൂന്നംഗസംഘം തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കാസര്‍കോടിന് പുറത്തുനിന്നെത്തിയ സംഘം ഇവിടെനിന്നുള്ള വാഹനം ഉപയോഗിച്ചത് പ്രതികള്‍ക്ക് പ്രാദേശികസഹായം ലഭിച്ചുവെന്നതിനും തെളിവാണ്. 

അതിനിടെ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ നിലവില്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരില്‍ ചിലരുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയേക്കും. നേരത്തെ സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതും പീതാംബരനാണെന്നാണ് വിവരം. 

കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ ഇടപെട്ടു, മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി
കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ ഇടപെട്ടു, മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി
'കൊലപാതകം പാര്‍ട്ടി അറിവോടെയല്ല': പ്രവര്‍ത്തകന്റെ പങ്ക് പറയാതെ പറഞ്ഞ് കോടിയേരി
'കൊലപാതകം പാര്‍ട്ടി അറിവോടെയല്ല': പ്രവര്‍ത്തകന്റെ പങ്ക് പറയാതെ പറഞ്ഞ് കോടിയേരി

Content Highlights: kasargod double murder case; police identified the vehicle which is used by murderers 

PRINT
EMAIL
COMMENT
Read in English

Trio from outside behind Periya double murder; Vehicle found

Kasaragod: The police have identified the vehicle used by the accused in the Periya .. 

Read More
 

Related Articles

പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ കൂട്ടരാജി നല്‍കി
Election |
Features |
ട്രാക്ക് തെറ്റാത്ത ബോഗിയാണ് കേരളത്തിലെ പാർട്ടി-വി.ജെ.കെ. നായർ
News |
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അതൃപ്തി; പൊന്നാനിയിലും കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം
Crime Beat |
രാജസ്ഥാനില്‍ പരാതി നല്‍കാനെത്തിയ യുവതിയെ എസ്.ഐ. ലൈംഗികമായി പീഡിപ്പിച്ചു; അറസ്റ്റില്‍
 
  • Tags :
    • Kasargod Murders
    • Kasargode Double Murder
    • Kasargod
    • Police
    • kasargod murder
    • CPM
More from this section
M. V. Govindan
പ്രതിഷേധങ്ങള്‍ സ്വാഭാവികം, സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല- എം.വി. ഗോവിന്ദന്‍
KP Kunjammad Kutty
പ്രതിഷേധത്തില്‍ നിന്നും വിട്ട് നില്‍ക്കണം; സി.പി.എം പ്രവര്‍ത്തകരോട് കെ.പി കുഞ്ഞമ്മദ് കുട്ടി
Shafi Parambil
കെ. ബാബുവിനും കെ.സി. ജോസഫിനും വേണ്ടി ഉമ്മന്‍ ചാണ്ടി; ഷാഫി പറമ്പില്‍ മണ്ഡലം മാറിയേക്കും
പി.രാജീവിനെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍
പി.രാജീവിനെതിരേ വീണ്ടും പോസ്റ്ററുകള്‍; സിപിഎം അനുഭാവികൾക്ക് ബന്ധമില്ലെന്ന് നേതൃത്വം
 Jayanadha
മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ആൾക്കെതിരെ പോസ്റ്റര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.