ബെംഗളൂരു: പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം യുവാക്കള്‍ മര്‍ദ്ദിച്ച മലയാളി യുവാവ് ബെംഗളൂരുവില്‍ മരിച്ചു.
പെരുമ്പാവൂര്‍ സ്വദേശി ജീവന് ടോണി (19) ആണ് മരിച്ചത്. മൈസൂരുവിലെ ശ്രീരംഗപട്ടണത്തുവച്ചാണ് ജീവന് ടോണിക്ക് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് 20 ദിവസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജീവന് ടോണി ജോലിസ്ഥലത്ത് എത്തിയ പ്രാവിനെ ഭക്ഷണം നല്‍കിയശേഷം കൂട്ടില്‍ അടച്ചിരുന്നു. പിന്നീട് ഉടമസ്ഥരെന്ന് അവകാശപ്പെട്ട് എത്തിയവര്‍ക്ക് പിന്നീട് പ്രാവിനെ വിട്ടുകൊടുത്തു. ദിവസങ്ങള്‍ക്കുശേഷം സംഘംചേര്‍ന്ന് എത്തിയവരാണ് പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചത്. പെരുമ്പാവൂരില്‍നിന്ന് എത്തി ശ്രീരംഗപട്ടണത്ത് താമസിച്ചുവരികയാണ് ജീവന് ടോണിയുടെ കുടുംബം.
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..