-
റിയാദ്: മക്കയുടെയും മദീനയുടെയും അതിർത്തിക്കുള്ളിൽ വസ്തുവകകൾ വാങ്ങാൻ സൗദി അറേബ്യക്കാരല്ലാത്തവർക്കും അവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ധനകാര്യസ്ഥാപനങ്ങൾക്ക് അനുമതി നൽകിയതായി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ.) അറിയിച്ചു. സൗദി ഇതര രാജ്യക്കാർക്ക് വീടിനായും ഓഫീസിനായും സ്ഥലം വാങ്ങാം. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..