
ഖത്തറിൽ നടക്കുന്ന ലോകകപ്പ് ആരവം മുഴക്കുന്നത് കേരളത്തിലാണ്. ഉറക്കമൊഴിഞ്ഞ് നാടും നഗരവും ബിഗ് സ്ക്രീനിലും ടെലിവിഷനിലും കണ്ണു നട്ടിരിക്കുമ്പോൾ എല്ലാ കണ്ണുകളും ഒരു പന്തിനു പിന്നാലെയാണ്. കുടുംബങ്ങളിലും ചർച്ചാവിഷയം മെസിയും അർജന്റീനയുമാണ്, റൊണാൾഡോയും പോർച്ചുഗലുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..