മഹാപ്രളയം: മുങ്ങിയ വാഹനങ്ങള്‍ക്ക് നല്‍കിയത് 4800 കോടി ഇന്‍ഷുറന്‍സ്


1 min read
Read later
Print
Share

2019-ല്‍ പ്രളയത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുത്തതിനാല്‍ കാര്യമായ നഷ്ടമുണ്ടായില്ല.

Representative photo: PTI

2018-ല്‍ കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് വാഹനങ്ങള്‍ നശിച്ചയിനത്തില്‍ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ടിവന്നത് 4800 കോടിയോളം രൂപ.

നൂറ്റാണ്ടിനിടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേരളത്തില്‍ നല്‍കേണ്ടിവന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണിത്.

2019-ല്‍ പ്രളയത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുത്തതിനാല്‍ കാര്യമായ നഷ്ടമുണ്ടായില്ല. എന്നിട്ടും 800 കോടിയോളം നല്‍കേണ്ടിവന്നു. ഈ വര്‍ഷം വെള്ളപ്പൊക്കത്തില്‍ നഷ്ടമുണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടിത്തന്നെ ഇന്‍ഷുറന്‍സ്

കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. എസ്.എം.എസും ഇമെയിലുമായിട്ടായിരുന്നു സന്ദേശങ്ങള്‍.

Content Highlights: Insurance Companies Gives Rupees 4,800 Crore Compensation For Vehicles Damaged In Flood

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
GPS Device

1 min

വാഹനങ്ങളില്‍ പിടിപ്പിച്ച ജി.പി.എസില്‍ പകുതിയും പാഴായി; വരുന്നത് 70 കോടിയുടെ അധികബാധ്യത

Sep 29, 2023


Vehicle Scrapping

1 min

വാഹനം നിര്‍മിക്കാന്‍ മാത്രമല്ല പൊളിക്കാനും ടാറ്റ മോട്ടോഴ്‌സ്; സ്‌ക്രാപ്പിങ്ങ് കേന്ദ്രം മൂന്നായി

Sep 29, 2023


GPS Device

1 min

ജി.പി.എസ്.വീണ്ടും തലവേദനയാകുന്നു; മോട്ടോര്‍ വാഹന വകുപ്പ് നിബന്ധന കടുപ്പിച്ചു

Aug 17, 2023


Most Commented