കോവിഡിന് മുന്‍പ് കിലോയ്ക്ക് 180 രൂപ, ഇപ്പോള്‍ 50; മാലി മുളകിനും വിലയില്ല


1 min read
Read later
Print
Share

മാലി മുളക്

കോവിഡിനെ തുടര്‍ന്ന് കയറ്റുമതി മുടങ്ങിയതോടെ മാലി മുളകിന്റെ വിലയും കുത്തനെ ഇടിഞ്ഞു. നാണ്യവിളകളുടെ വിലയിടിവില്‍ വിഷമിക്കുന്ന ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് മറ്റൊരു തിരിച്ചടികൂടിയായി മാലി മുളകിന്റെ വിലത്തകര്‍ച്ച.

കോവിഡിനു മുന്‍പ് ഒരു കിലോ മുളകിന് 180 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 50 രൂപയിലേക്ക് കൂപ്പുകുത്തി. മാലിക്കാര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന മുളകിന്റെ കയറ്റുമതി കോവിഡിനെ തുടര്‍ന്ന് പൂര്‍ണമായും നിലച്ചതാണ് തിരിച്ചടിയായത്.

ഏതാനും വര്‍ഷങ്ങളായി ആദിവാസി മേഖല ഉള്‍പ്പെടെ ഹൈറേഞ്ചിലെ മിക്ക കര്‍ഷകരും മാലി മുളക് കൃഷിചെയ്തിരുന്നു. എന്നാല്‍, വിലയിടിഞ്ഞതോടെ പണിക്കൂലിപോലും കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

Content Highlights: Covid pulls down Mali mulaku (Yellow lantern chilly) price in State

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
drone for agriculture

1 min

തൊഴിലാളിക്ഷാമം ഇനി പ്രശ്‌നമല്ല; കര്‍ഷകര്‍ക്ക് വിലക്കിഴിവില്‍ ഡ്രോണുകള്‍ നല്‍കാനൊരുങ്ങി കൃഷിവകുപ്പ്

May 24, 2023


Bitter melon

1 min

കുരങ്ങിനെ പേടിക്കേണ്ട, ചെലവും കുറവ്; പാവല്‍ക്കൃഷിക്ക് 'മധുര'മേറുന്നു

Oct 27, 2022


sunny

1 min

100 വരിക്കപ്ലാവുകളുടെ ഉടമ; ബാങ്ക് ജോലിയേക്കള്‍ വരുമാനത്തേക്കാള്‍ ചക്ക വിറ്റ് നേടി സണ്ണി

Oct 2, 2022


Most Commented