എന്നും കാലത്ത് മാതൃഭൂമി വായിക്കുമ്പോള്‍ ഗോപീകൃഷ്ണനെ ഓര്‍ക്കും. കേരളത്തില്‍ ഇന്ന് ഏറ്റവും ഉണര്‍ന്നിരിക്കുന്ന കലാകാരന്‍ അദ്ദേഹമാണെന്ന തോന്നലിന് അടവരയിടും. പത്രം വായിച്ചു കഴിയുന്നതോടെ കിനാലൂര്‍ മുതല്‍ സ്വത്വരാഷ്ട്രീയം വരെയുള്ള മലീമസമായ കള്ളങ്ങള്‍ നെഞ്ചിലേറ്റുന്നതോടെ ഗോപീകൃഷ്ണനെ മറക്കും. കൊള്ളാവുന്ന ഒരു കഥയോ നോവലോ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ അത് തിരിച്ചറിയാനും ചര്‍ച്ചചെയ്യാനും ചെറിയൊരു സദസ്സെങ്കിലും, കേരളത്തില്‍ അവിടവിടെയായി ഇപ്പോഴുമുണ്ട്......
വിവാഹസ്ഥാപനത്തിന്റെ സ്ത്രീവിരുദ്ധഭാവത്തെക്കുറിച്ചും അതിനുണ്ടായ മൂല്യച്യുതിയെക്കുറിച്ചും കുമാരനാശാന്‍ (സീത) വിലപിച്ചത് ഒമ്പതു ദശകത്തിനു മുന്‍പ് (1919) ആണെങ്കിലും ഈ ആശയത്തോട്....

More....

പതിന്നാലു കൊല്ലം കൊണ്ട് 101 പുസ്തകങ്ങള്‍. നൂറു കണക്കിനു കഥകള്‍. എഴുതിയ വാക്കുകള്‍ നീളത്തില്‍ വെച്ചാല്‍ കര ചുറ്റോടു ചുറ്റ്. മേലേക്കു മേലേ വെച്ചാല്‍ വിണ്ണുയരം. വായിച്ചു തീര്‍ക്കാന്‍....

More....

കാലമിനിയിമുരുളും...

രാമായണം

ഫോട്ടോഗാലറി

ബാലസാഹിത്യം

കാറ്റലോഗ്‌